മലയാളി അര്‍ജുനെ കാണാതായ അങ്കോളയിലെ മണ്ണിടിച്ചില്‍ അപകടസ്ഥലം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് തായ് വാനില്‍ നിന്നുള്ള പഴയ ചിത്രം…  

കര്‍ണ്ണാടകയിലെ ഉത്തര കന്നഡയില്‍ അങ്കോള ഷിരൂരില്‍ മണ്ണിടിച്ചിലിനിടയില്‍ പെട്ട് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അര്‍ജുനെ ലോറിയടക്കം കാണാതായിട്ട് ഏതാണ്ട് ഒരാഴ്ചയോളമായി. തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ ആശാവഹമായ വഴിത്തിരിവ് ഒന്നുമുണ്ടായിട്ടില്ല. സൈന്യം സംഭവ സ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നുണ്ട്. അര്‍ജുനെ കാണാതായ സ്ഥലത്തിന്‍റെ ചിത്രം എന്നവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  എക്സ്പ്രസ്സ് ഹൈവേയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മണ്ണുമൂടി കിടക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തോടൊപ്പമുള്ള വിവരണത്തില്‍ തിരച്ചിലിനും രക്ഷ പ്രവര്‍ത്തനത്തിനും നേരിടുന്ന സാങ്കേതിക തടസങ്ങളെ കുറിച്ചാണ് പറയുന്നത്. […]

Continue Reading

ഒഡിഷ ട്രെയിന്‍ അപകടത്തിന് ശേഷം സ്റ്റേഷന്‍ മാസ്റ്റര്‍ ഷെരീഫ് അഹമ്മദ് ഒളിവില്‍ പോയി- വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

ഒറീസയിലെ ബാലസൂർ ജില്ലയിൽ ബഫനാഗ ബസാർ റെയിൽവേ സ്റ്റേഷൻ അടുത്ത് കഴിഞ്ഞയാഴ്ച നടന്ന ട്രെയിൻ അപകടത്തിൽ 288 പേർ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു ആയിരത്തിലധികം പരിക്കേറ്റ ചികിത്സയിലുമാണ്. പ്രധാന അന്വേഷണ ഏജൻസി സിബിഐ അന്വേഷണം തുടരുകയാണ്. ഇതിനിടെ അപകടം ഉണ്ടാകാൻ കാരണക്കാരൻ മുഹമ്മദ് ഷരീഫ് അഹമ്മദ് എന്ന സ്റ്റേഷൻ മാസ്റ്ററാണ് എന്ന് ആരോപിച്ച്, റെയിൽവേ ഉദ്യോഗസ്ഥന്‍റെ ചിത്രവുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  ഷെരീഫ് അഹമ്മദ് സിഗ്നൽ തെറ്റിച്ചതിനാലാണ് അപകടം ഉണ്ടായത് എന്ന് വാദിച്ച് ഒപ്പമുള്ള […]

Continue Reading

ഈ ക്രെയിന്‍ അപകടം കൊച്ചി പോര്‍ട്ടില്‍ നടന്നതല്ല… സത്യമറിയൂ…

ക്രെയിൻ ഉപയോഗിച്ച് ച്ച വോട്ട് ഉയർത്തുമ്പോൾ അതിൻറെ  ചരട് പൊട്ടി  ബോട്ട് വെള്ളത്തിലേക്ക് യിൻ ഉൾപ്പെടെ വീഴുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കുവയ്ക്കുന്നുണ്ട്  പ്രചരണം  ക്രെയിനുകള്‍ ഉപയോഗിച്ച്  ഡോക്ക് പോലെ തോന്നുന്ന ഒരിടത്ത് ബോട്ട് ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍  ബന്ധിപ്പിച്ചിരിക്കുന്ന കേബിള്‍ പൊട്ടുകയും ബോട്ടിനോടൊപ്പം, പിക്കപ്പ് ലോറിയും ക്രെയിനും വെള്ളത്തിലേക്ക് മറിഞ്ഞു വീഴുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈ വീഡിയോ കൊച്ചിയിൽ നടന്നതാണ് എന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കൊച്ചിൻ പോർട്ടിൽ ഇന്ന് […]

Continue Reading