കേരള സര്‍ക്കാര്‍ ആരംഭിച്ച മൊബൈല്‍ ബാര്‍ യുണിറ്റ്..? വ്യാജ പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

ഡ്രൈ ഡേകളില്‍ മദ്യം വിളമ്പാന്‍ ഏകദിന പെര്‍മിറ്റ് അനുവദിക്കാൻ വ്യവസ്ഥ ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ മദ്യനയത്തിന് 2025 ഏപ്രിലില്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. സംസ്ഥാനത്ത് ഡിസ്റ്റിലറികളും ബ്രൂവറികളും സ്പിരിറ്റ് നിർമാണ യൂണിറ്റുകളും തുടങ്ങുന്നതിന് പുതിയ മദ്യനയം മൂലം തടസ്സമില്ല. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ സഞ്ചരിക്കുന്ന ബാര്‍ ആരംഭിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  മിനിലോറി ബാറിന്‍റെ മട്ടില്‍ അലങ്കരിച്ച് വിവിധയിനം മദ്യങ്ങള്‍ നിരത്തി വച്ച് മൊബൈല്‍ ബാറാക്കി മാറ്റി, ചുറ്റുംനിന്ന് ആളുകള്‍ കൌതുകപൂര്‍വ്വം വീക്ഷിക്കുന്ന […]

Continue Reading

പുതുവത്സര രാവില്‍ കേരളത്തില്‍ ബാറിന്‍റെ സമയം പുലര്‍ച്ച 5 മണി വരെയാക്കി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം പുതുവത്സരത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങി കഴിഞ്ഞു. ആഘോഷങ്ങളും ഒത്തുചേരലുകളുമെല്ലാമായി 2023ന് വേണ്ടി ജനങ്ങള്‍ കാത്തിരിക്കുകയാണ്. ഇതിനിടയാലാണ് കേരളത്തിലെ മദ്യപര്‍ക്ക് സന്തോഷമേകുന്ന ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുള്ളത്. പുതുവത്സരം പ്രമാണിച്ച് ബാറുകള്‍ പുലര്‍ച്ച 5 മണി വരെ പ്രവര്‍ത്തിക്കുമെന്നതാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഒരു പത്രവാര്‍ത്ത കട്ടിങ്ങിന്‍റെ അടിസ്ഥാനത്താലാണ് ഈ പ്രചരണം. ഒരു സർക്കാർ തന്നെ ജനതക്ക് മുന്നിൽ പുലരുവോളം ലഹരി തുറന്ന് വെച്ചിട്ട് ലഹരി വിമുക്ത കേരളത്തിന് ആഹ്വാനം ചെയ്യുമ്പോൾ ആ സർക്കാർ എന്ത് വലിയ ദുരന്തമായിരിക്കും […]

Continue Reading

FACT CHECK – കെ.എം.മാണിക്കെതിരെ നടത്തിയ സമരം അനാവശ്യമായിരുന്നു എന്നത് എ.വിജയരാഘവന്‍ പറഞ്ഞതാണോ?

വിവരണം ബാര്‍ കോഴ കേസില്‍ കെ.എം.മാണി കുറ്റക്കാരന്‍ അല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇടതുമുന്നണി സമരം നടത്തിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. പിന്നെന്തിനാണ് കണ്‍വീനറെ നിയമസഭ തല്ലിപ്പൊളിച്ചത്. എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളിലായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. നേരിന്‍റെ കേരളം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 77ല്‍ അധികം റിയാക്ഷനുകളും 310ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post  Archived Link  എന്നാല്‍ യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ […]

Continue Reading